ശരിക്കും പറഞ്ഞാല്‍
നാമെല്ലാം ഒരു സ്റ്റെപ്പിനി ടയര്‍
പോലെയായിരുന്നു.
ഓടി തുടങ്ങിയപ്പോൾ
മാത്രമാണ് ജീവിത വണ്ടിയുടെ
ഭാരവും പിന്നിടേണ്ട ദൂരങ്ങളുടെ
ആശങ്കകളും ക്ലേശങ്ങളും
മനസ്സിലായിത്തുടങ്ങിയത് !
ബസാറിലെ കടയിൽ കയറിയ അവൾ വിൽക്കുവാൻ വച്ച സന്തോഷങ്ങൾ എല്ലാം എടുത്തു നോക്കി. എല്ലാറ്റിന്റെയും പുറകിൽ ദുഃഖങ്ങളുടെ കഥകൾ എഴുതിയിരിക്കുന്നു.